ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. തുരങ്കത്തിലേക്കു പുതിയതായി സ്ഥാപിച്ച പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടാണു തൊഴിലാളികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. തൊഴിലാളികൾ ആരോഗ്യവാന്മാരാണ്. രക്ഷാപ്രവർത്തകരുമായി വാക്കി ടോക്കിയിലൂടെ സംസാരിച്ചു. തുരങ്കത്തിൽ 41 തൊഴിലാളികൾ കുടങ്ങിയിട്ട് ഒരാഴ്ചയിലേറെ പിന്നിട്ടിരിക്കുകയാണ്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള
National
- സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവന്നു ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. തുരങ്കത്തിലേക്കു പുതിയതായി സ്ഥാപിച്ച പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടാണു തൊഴിലാളികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. തൊഴിലാളികൾ ആരോഗ്യവാന്മാരാണ്. രക്ഷാപ്രവർത്തകരുമായി വാക്കി ടോക്കിയിലൂടെ സംസാരിച്ചു. തുരങ്കത്തിൽ 41 തൊഴിലാളികൾ കുടങ്ങിയിട്ട് ഒരാഴ്ചയിലേറെ പിന്നിട്ടിരിക്കുകയാണ്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള...
- തിരുവില്വാമലയില്‍ ബാലിക മരിച്ചത് പന്നിപ്പടക്കം പൊട്ടി; വഴിത്തിരിവായി ഫോറന്‍സിക് പരിശോധനാ ഫലം തൃശ്ശൂര്‍: തിരുവില്വാമലയില്‍ ഏഴു മാസം മുന്‍പ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഫോണ്‍ പൊട്ടിത്തെറിച്ചല്ല, മാരക ശേഷിയുള്ള സ്‌ഫോടകവസ്തു കടിച്ചതാകാം കുട്ടിയുടെ മരണകാരണമെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം. സംഭവം നടന്ന മുറിയില്‍ പൊട്ടാസ്യം ക്ലോറേറ്റിന്റേയും സള്‍ഫറിന്റേയും സാന്നിധ്യം...
- 21കാരിയായ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ എഞ്ചീനീയറിംഗ് വിദ്യാര്‍ത്ഥി പിടിയില്‍. ബംഗളൂരു -കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ 21കാരിയായ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ എഞ്ചീനീയറിംഗ് വിദ്യാര്‍ത്ഥി പിടിയില്‍. സുചിത്രയെ കൊലപ്പെടുത്തിയ കേസില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായ തേജസിനെയാണ് ഒരേ എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ഥികളായ തേജസും സുഹൃത്തും തമ്മില്‍ വളരെ അടുത്ത സൗഹൃദമായിരുന്നുവെന്ന് പോലീസ്...
- ജമ്മു കശ്മീരില്‍ മൂന്നു ഭീകരരെ വധിച്ച് സുരക്ഷാ സേന; കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു കുല്‍ഗാം (ജമ്മു കശ്മീര്‍): ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഇന്നലെ വൈകുന്നേരം സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ കനത്ത വെടിവയ്‌പ്പ് ഇപ്പോഴും തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം മൂന്നു ഭീകരരെ വധിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്...
- ഡിസംബര്‍ 1 മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ പിഴ കുടിശിക തീർക്കണം: മന്ത്രി ആന്റണി രാജു തിരുവനന്തപുരം: സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ ഒന്ന് മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. എ.ഐ കാമറ സ്ഥാപിച്ചതിനു ശേഷമുള്ള അഞ്ച്...


തൃശ്ശൂര്‍: തിരുവില്വാമലയില്‍ ഏഴു മാസം മുന്‍പ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഫോണ്‍ പൊട്ടിത്തെറിച്ചല്ല, മാരക ശേഷിയുള്ള സ്‌ഫോടകവസ്തു കടിച്ചതാകാം കുട്ടിയുടെ മരണകാരണമെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം. സംഭവം നടന്ന മുറിയില്‍ പൊട്ടാസ്യം ക്ലോറേറ്റിന്റേയും സള്‍ഫറിന്റേയും സാന്നിധ്യം

ബംഗളൂരു -കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ 21കാരിയായ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ എഞ്ചീനീയറിംഗ് വിദ്യാര്‍ത്ഥി പിടിയില്‍. സുചിത്രയെ കൊലപ്പെടുത്തിയ കേസില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായ തേജസിനെയാണ് ഒരേ എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ഥികളായ തേജസും സുഹൃത്തും തമ്മില്‍ വളരെ അടുത്ത സൗഹൃദമായിരുന്നുവെന്ന് പോലീസ്

കുല്‍ഗാം (ജമ്മു കശ്മീര്‍): ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഇന്നലെ വൈകുന്നേരം സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ കനത്ത വെടിവയ്‌പ്പ് ഇപ്പോഴും തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം മൂന്നു ഭീകരരെ വധിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്

തിരുവനന്തപുരം: സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ ഒന്ന് മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ്

ദില്ലി: ഇന്നലെ രാത്രി നേപ്പാളിൽ ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ. ദുരന്തത്തിൽ നാനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും 125 പേർ ഇതുവരെ മരിച്ചെന്നും

ചെന്നൈ-ചൈനീസ് സിന്തറ്റിക് നൂല്‍ അഥവാ ചൈനീസ് മാഞ്ചയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്. സാധാരണയായി പട്ടം പറത്താന്‍ ഉപയോഗിക്കുന്ന ഈ നൂലിന്റെ നിര്‍മ്മാണം, വില്‍പ്പന, സംഭരണം, ഉപയോഗം എന്നിവയ്ക്കാണ്

ഗാസ: ഗാസയില്‍ നിയന്ത്രിത തോതില്‍ ഹമാസിനെ ലക്ഷ്യമിട്ട് കരയുദ്ധം നടത്തിയതായി ഇസ്രയേല്‍. വ്യോമാക്രമണത്തില്‍ പ്രഹരശേഷി കൂടിയ ബോംബുകളും വര്‍ഷിച്ചു. ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികനും

കൊട്ടാരക്കര- ചെപ്ര ലിജോ ഭവനില്‍ എ.ജോര്‍ജ്ജുകുട്ടിയുടെ മകന്‍ ഹവില്‍ദാര്‍ ലിജോ ജോര്‍ജ്ജ് (37) ഉത്തര്‍പ്രദേശിലെ സൈനിക ക്യാമ്പില്‍ വച്ച് ഇന്ന് വെളുപ്പിന് മരണപ്പെട്ടു. അവധിയ്ക്ക് ശേഷം രണ്ടാഴ്ച

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ