ന്യൂഡൽഹി : കോവിഡ് ഒന്നും രണ്ടും താരാഗത്തിൽ മരണനിരക്ക് സമ്മാനം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ മെഡിക്കല്‍ വിദഗ്ധര്‍. ശ്വാസതടസ്സത്തിന്റെ കാര്യത്തില്‍ പുതിയ കൊവിഡ് ബാധ പഴയതില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും മറ്റെല്ലാം സമാനമാണ്. കഴിഞ്ഞ തരംഗത്തിലെപ്പോലെ മരണസാധ്യത ഇപ്പോഴും 60 വയസ്സിനു മുകളിലുള്ളവരിലാണ് കൂടുതല്‍ കാണപ്പെടുന്നത്. 20 വയസ്സിൽ താഴെ ഉള്ളവരിലും മരണനിരക്കിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ശ്വാസതടസത്തിന്റെ കാര്യത്തിൽ പുതിയ കോവിഡ് പഴയതിൽനിന്നും കുറച്ചു വത്യാസങ്ങൾ ഉണ്ടെകിലും മറ്റുള്ള ലക്ഷണങ്ങൾ എല്ലാം തന്നെ സമാനമാണ്. കഴിഞ്ഞ തരംഗത്തിൽ 60 വയസ്സിൽ കൂടുതൽ ഉള്ളവരിൽ മരണനിരക്ക് കൂടിയിരുന്നു സമാനസാഹചര്യമാണ് ഇപ്പോഴും ഉള്ളത്.7 ശതമാനം രോഗലക്ഷണങ്ങളുള്ള രോഗികളിലും ചെറിയ തോതിലാണെങ്കിലും ഇത്തവണ ശ്വാസതടസ്സം അനുഭവപ്പെട്ടതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബാല്‍റാം ഭാര്‍ഗവ പറഞ്ഞു. ഇത് ആദ്യ തരംഗത്തില്‍ 41 ശതമാനമായിരുന്നു.ചുമ, പേശീവേദന, സന്ധിവേദന, തളര്‍ച്ച എന്നിവയിലും ചെറിയ വ്യത്യാസമുണ്ട്. മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ 351 പേരുടെ ഒരു ഗ്രൂപ്പിനെ പരിശോധിച്ചപ്പോള്‍ മരണനിരക്ക് 9.7 ശതമാനമായിരുന്നു.
